Friday, November 8, 2013

കുമ്പസാരം

തൂങ്ങിച്ചത്തു കൊണ്ടിരുന്നവനെ
കയററുത്താ ശു പത്രിയിലെത്തിച്ചത്
കാരുണ്യം കൊണ്ടായിരുന്നില്ല.

'താൻ  മാത്രം അങ്ങനെയിപ്പൊ രക്ഷപ്പെടേണ്ട'
എന്ന ഞണ്ട്‌ മനോഭാവമായിരുന്നു പ്രസ്തുത
പ്രവൃത്തിക്കു പിന്നിലെ ചേതോവികാരം.